ഓരോ പ്രഭാതത്തിലും അയാൾ ഒരു കുല ആമ്പലിനുള്ളിൽ ആയുധമൊളിപ്പിച്ച് തടാകം നീന്തി അക്കരയിറങ്ങി കമഴ്ത്തോട് പോലുള്ള ഓലപ്പുരകൾ താണ്ടി ഇടവഴികളിലൂടെ കണ്ണുപായിച്ച് നടക്കുമായിരുന്നു
രചനാ രീതിയിലെ വൈഭവത്താല്‍ കവിതാസ്വാദകര്‍ക്ക് പ്രിയങ്കരനായി മാറിയ ബിനു കീഴാള ജീവിതവും, ശരീരവും പ്രകൃതിയും തന്റെ കവിതകളുടെ മുഖ്യ പ്രമേയമാക്കി. ശൈലിയിലും പറച്ചിലിലും ആവര്‍ത്തനങ്ങള്‍ ഇല്ലാതെ നിരന്തരം നവീകരിക്കാന്‍ ശ്രമിച്ച കവിയായാണ് ബിനുവിനെ നിരൂപകര്‍ വിലയിരുത്തുന്നത്. ഇടുക്കി ജില്ലയിലെ കുമിളിയിലാണ് താമസം. സംസ്കാരം സ്വദേശമായ ഹരിപ്പാട് നടക്കും.
പ്രായം ഞരമ്പുകൊണ്ട- അയാളുടെ ശരീരം മുഴുവനയച്ചുകെട്ടി. വിരലിനിടയിൽ നിന്ന് തുഴയകന്നിട്ടും അവ നിവരാതെവളഞ്ഞിരുന്നു
Original reporting. Fearless journalism. Delivered to you.